പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്ന മദ്രസയുടെ ചിത്രം കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?

2009 ഡിസംബര്‍ 21 നു ഒരു പഞ്ജാബി പെന്‍ കുട്ടിയെ തട്ടി കൊണ്ട് വന്നു നിര്‍ഭന്ധ പൂര്‍വ്വം മുസ്ലീം മത തിലേക് മാറ്റിയെടുത്തു എന്ന് പറയപെടുന്ന .

താലിഭാനിസം പഠിപ്പിക്കുന ലിയകത്പുര്‍ എന്ന സ്ഥലത്തെ മദ്രസ .

കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?
അതും ഒരു പാകിസ്താനി മദ്രസയുടെ ചിത്രം. കേരളം ലീഗാണ് ഇപ്പോള്‍ ഭരിക്കുന്നത്‌ എന്നറിയാം. പക്ഷെ ഇത് പാകിസ്താന്റെ ഒരു ഭാഗമാനെന്നത് ഞങ്ങള്‍ അറിഞ്ഞില്ല.

പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതാണ് ഇ മദ്രസ എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌.

ഒരു കാര്യം ഉറപ്പാണ്‌. ഞങ്ങളെ ഭരിക്കുന്നവരുടെ കൂട്ടത്തില്‍ ചാരന്മാരും താലിഭാന്‍ തീവ്ര വാദികളും ഉണ്ട് എന്ന കാര്യം.

മതേതരത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന അതീവ ഗുരുതരമായ സംഭവമാണ് പരസ്യമെന്ന് കണ്ടെത്തിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേനയാണ് പരസ്യം നല്‍കുന്നതെങ്കിലും അതിനുള്ള വിഷയങ്ങളും ചിത്രങ്ങളും സാധാരണ നിലയില്‍ നല്‍കുന്നത് അതത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രമാണ്. പരസ്യം തയ്യാറാക്കിയ ശേഷവും മന്ത്രിയുടെ ഓഫീസില്‍ കാണിച്ച് സമ്മതം വാങ്ങിച്ച ശേഷമേ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കൂ.

അതിനര്‍ത്ഥം ഇത് മഞ്ഞളാം കുഴി അലിയുടെ പൂര്‍ണ സംമധതോട് കൂടി നടന്നിട്ടുള്ളതാണ് എന്നതാണ്.

ഇത്തരം ഒരു വിവാദം അലി ഒരിക്കലും അറിയാതിരിക്കാന്‍ ഇടയില്ല .

നിങ്ങള്‍ അഴിമതി നടത്തിക്കോള് പക്ഷെ തീവ്ര വാധികലെയെങ്കിലും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കണം 

അഴിമതി ചരിത്രം


"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"".

ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്.


 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്
നു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"".

ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്.
ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം.

ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്.

സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.

ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ.

ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

കര്‍ഷകരെ സഹായിചിട്ടില്ലെങ്കിലും അവരുടെ ഭൂമി തട്ടിയെടുക്കുകയും സ്വന്ധം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഇ നാരിയെ ഇന്ത്യയിലെ ഓര്‍ പ്രസ്ഥാനത്തിന്റെ തലപ്പതിരുതാന്‍ നാണമില്ലേ .

ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്ന ഇ വ്യവസ്തയുല്ലിടത്തോളം

ലജികെണ്ടിവരും ഓരോ ഇന്ട്യാകാരനും.


കട : വോര്കെര്സ് ഫോറം

എന്തിനിതരം സാമൂഹിക പ്രവര്‍ത്തകര്‍



 ഇത് മുംബൈ ഭീകരാക്രമണം നടന്ന സമയത്തുള്ള ഒരു ചിത്രമാണ് . ഇ ചിത്രം പലതും നമ്മോട് പറയുന്നുണ്ട് .
ചിത്രകാരന്‍ ഗംഗാധരനും 
കവി കുഞ്ഞപ്പ പട്ടാനൂരിനും ..ബാബു പോല്‍ , രാമചന്ദ്രന്‍, ജയശ്രീ , കവിയൂര്‍ ബാലന്‍ .

നിങ്ങള്‍ക്കെന്റെ പ്രത്യേക നമോവാഗം .( മൈ.
.........***** )

നാട്ടില്‍ പതിനന്ജ് തികയാത്ത പെണ്ണിനെ മുപ്പതഞ്ഞു കാരന് കെട്ടികൊടുക്കുമ്പോഴും രണ്ടു ലക്ഷം കര്‍ഷകര്‍ പതിനഞ്ചു വര്‍ഷത്തില്‍ ആത്മഹത്യ ചെയ്യുമ്പോഴും ..നിവെധനമോ പ്രതികരണമോ ഇല്ലാത്ത നിങ്ങള്ക്ക് .

എവിടുന്നു കിട്ടീ കസബ് ജയിലില്‍ കിടക്കുമ്പോള്‍ മാത്രമുള്ള ഇ എണീപ്പു.

നാണമില്ലല്ലോ . നിവേധനവും സമിതിയും കൊണ്ട് ജനങ്ങളുടെ മുന്നില്‍ ഇറങ്ങാന്‍

ആന്ധ്രയില്‍ നിന്നും

സാമ്പത്തിക ബാധ്യതമൂലം 35 കാരനെ വിവാഹം കഴിക്കാന്‍ വിധിക്കപ്പെട്ട 15 കാരിയുടെയും അമ്മയുടെയും അവസ്ഥ.
മാതൃ-ശിശു സംരക്ഷണ വകുപ്പ് ഇടപെട്ടു ഈ വിവാഹം നിര്‍ത്തിവച്ചു, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി.( ആന്ധ്രയില്‍ നിന്നും !

ഇ രാജ്യത്തിന
്റെ പേര് കേട്ടാല്‍ അഭിമാനിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക .

കഷ്ടം ഇ പോക്ക്


കടപ്പാട് മുജീബ് ഖാന്‍

ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ക്ഷന്‍" സംഘടന യ്ക്ക് ആയിരം അഭിവാദ്യങ്ങള്‍

തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ അഴിമതിവിരുദ്ധ പ്രചാരണവുമായി അരവിന്ദ് കെജ്രിവാള്‍ എത്തിയാല്‍ തിരിച്ചുപോകില്ലെന്ന് കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭീഷണി. തനിക്കെതിരെ കെജ്രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ "പേനയ്ക്കുപകരം രക്തംകൊണ്ട്" നേരിടുമ
െന്നും ഖുര്‍ഷിദ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഖുര്‍ഷിദും ഭാര്യ ലൂയിസും നടത്തുന്ന ട്രസ്റ്റ് സര്‍ക്കാര്‍ഫണ്ട് വെട്ടിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു.ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം ഫറൂഖാബാദിലേക്ക് നീട്ടുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഇതാണ് ഖുര്‍ഷിദിനെ പ്രകോപിപ്പിച്ചത്.

കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന "ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ക്ഷന്‍" സംഘടന യ്ക്ക് ആയിരം അഭിവാദ്യങ്ങള്‍