പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്ന മദ്രസയുടെ ചിത്രം കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?

2009 ഡിസംബര്‍ 21 നു ഒരു പഞ്ജാബി പെന്‍ കുട്ടിയെ തട്ടി കൊണ്ട് വന്നു നിര്‍ഭന്ധ പൂര്‍വ്വം മുസ്ലീം മത തിലേക് മാറ്റിയെടുത്തു എന്ന് പറയപെടുന്ന .

താലിഭാനിസം പഠിപ്പിക്കുന ലിയകത്പുര്‍ എന്ന സ്ഥലത്തെ മദ്രസ .

കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?
അതും ഒരു പാകിസ്താനി മദ്രസയുടെ ചിത്രം. കേരളം ലീഗാണ് ഇപ്പോള്‍ ഭരിക്കുന്നത്‌ എന്നറിയാം. പക്ഷെ ഇത് പാകിസ്താന്റെ ഒരു ഭാഗമാനെന്നത് ഞങ്ങള്‍ അറിഞ്ഞില്ല.

പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതാണ് ഇ മദ്രസ എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌.

ഒരു കാര്യം ഉറപ്പാണ്‌. ഞങ്ങളെ ഭരിക്കുന്നവരുടെ കൂട്ടത്തില്‍ ചാരന്മാരും താലിഭാന്‍ തീവ്ര വാദികളും ഉണ്ട് എന്ന കാര്യം.

മതേതരത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന അതീവ ഗുരുതരമായ സംഭവമാണ് പരസ്യമെന്ന് കണ്ടെത്തിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേനയാണ് പരസ്യം നല്‍കുന്നതെങ്കിലും അതിനുള്ള വിഷയങ്ങളും ചിത്രങ്ങളും സാധാരണ നിലയില്‍ നല്‍കുന്നത് അതത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രമാണ്. പരസ്യം തയ്യാറാക്കിയ ശേഷവും മന്ത്രിയുടെ ഓഫീസില്‍ കാണിച്ച് സമ്മതം വാങ്ങിച്ച ശേഷമേ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കൂ.

അതിനര്‍ത്ഥം ഇത് മഞ്ഞളാം കുഴി അലിയുടെ പൂര്‍ണ സംമധതോട് കൂടി നടന്നിട്ടുള്ളതാണ് എന്നതാണ്.

ഇത്തരം ഒരു വിവാദം അലി ഒരിക്കലും അറിയാതിരിക്കാന്‍ ഇടയില്ല .

നിങ്ങള്‍ അഴിമതി നടത്തിക്കോള് പക്ഷെ തീവ്ര വാധികലെയെങ്കിലും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കണം