അഖണ്ഡധുനി


അടച്ചുറപ്പില്ലാത്ത നഗരത്തിലെ ഒറ്റമുറിയിൽ കാമവും പ്രണയവുമായി നിറങ്ങള്‍ക്കൊണ്ട് വിപ്ളവമെഴുതുന്ന ത്രിനേത്രനും,
വീണുകിട്ടിയ തന്റെ പ്രണയത്തിൽ പ്രതിബദ്ധത പുലർത്തി ത്രിനേത്രനുമായി ജീവിക്കാൻ കൊതിക്കുന്ന - പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് ശരീരം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, കാലവും സമൂഹവും അടിച്ചമർത്താൻ തുടങ്ങിയപ്പോൾ, നഗരത്തിന്റെ കോണിൽ എത്തിപ്പെട്ട മൂന്നാം ലിംഗക്കാരിയായ പാർവതിയും,
തങ്ങളുടെ കാമ ചേഷ്ടകൾക്ക് ശേഷം അടച്ചുറപ്പില്ലാത്ത മുറിയില്‍ ഉതിർക്കുന്ന പ്രണയവും,

ആരോ എഴുതിയ കഥയിലൂടെ ദൈവപരിവേഷം അണിഞ്ഞ 'ശിവനും 'പാർവതിയും' പ്രണയത്തിലേക്ക് കടന്നുചെന്ന 'അഖണ്ഡധുനിയെന്ന' ദേശമായി തങ്ങളുടെ ഒറ്റമുറിയെ സങ്കല്പിച്ചുകൊണ്ടു മരണംവരെ പ്രണയിക്കാൻ തയ്യാറാവുകയും ചെയുന്ന ത്രിനേത്രന്റെയും പാർവതിയിടെയും സംഭാഷണങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് 'അഖണ്ഡധുനി' എന്ന ഹ്രസ്വ ചിത്രം.
















Akhandadhuni - Malayalam Short film


അടച്ചുറപ്പില്ലാത്ത നഗരത്തിലെ ഒറ്റമുറിയിൽ കാമവും പ്രണയവുമായി നിറങ്ങള്‍ക്കൊണ്ട് വിപ്ളവമെഴുതുന്ന ത്രിനേത്രനും,
വീണുകിട്ടിയ തന്റെ പ്രണയത്തിൽ പ്രതിബദ്ധത പുലർത്തി ത്രിനേത്രനുമായി ജീവിക്കാൻ കൊതിക്കുന്ന - പുരുഷനിൽ നിന്നും സ്ത്രീയിലേക്ക് ശരീരം പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ, കാലവും സമൂഹവും അടിച്ചമർത്താൻ തുടങ്ങിയപ്പോൾ, നഗരത്തിന്റെ കോണിൽ എത്തിപ്പെട്ട മൂന്നാം ലിംഗക്കാരിയായ പാർവതിയും,
തങ്ങളുടെ കാമ ചേഷ്ടകൾക്ക് ശേഷം അടച്ചുറപ്പില്ലാത്ത മുറിയില്‍ ഉതിർക്കുന്ന പ്രണയവും,

ആരോ എഴുതിയ കഥയിലൂടെ ദൈവപരിവേഷം അണിഞ്ഞ 'ശിവനും 'പാർവതിയും' പ്രണയത്തിലേക്ക് കടന്നുചെന്ന 'അഖണ്ഡധുനിയെന്ന' ദേശമായി തങ്ങളുടെ ഒറ്റമുറിയെ സങ്കല്പിച്ചുകൊണ്ടു മരണംവരെ പ്രണയിക്കാൻ തയ്യാറാവുകയും ചെയുന്ന ത്രിനേത്രന്റെയും പാർവതിയിടെയും സംഭാഷണങ്ങളിലേക്ക് കടന്നു ചെല്ലുകയാണ് 'അഖണ്ഡധുനി' എന്ന ഹ്രസ്വ ചിത്രം.

ബാലവേല നിരോധിക്കുന്ന ഭരണകൂടങ്ങളേ നിങ്ങള്‍ക്ക് കഴിയുമോ ...? പട്ടിണി നിരോധിക്കാന്‍ ...?


ഈ കുട്ടിയെ ക്കുറിച്ചറിയാവുന്നവര്‍ ദയവായി മേല്‍വിലാസമോ ഫോണ്‍ നമ്പറോ തന്നു സഹായിക്കാന്‍ അഭ്യര്തിക്കുന്നൂ എന്തുസഹായം വേണമെങ്കിലും ചെയ്യാന്‍ ഞങ്ങൾ തയാറാണ് ,അതോടൊപ്പം ദുരിതം പേറുന്ന നിഷ്കളന്കനായ ഈ ബാലനെ സഹായിക്കാന്‍ സന്മനസുള്ളവര്‍ മുന്നോട്ടു വരണമെന്നും വിനീതമായി അഭ്യര്തിക്കുന്നൂ 

കുമളിയിലേക്കുള്ള യാത്രപോയി മടങ്ങിവരവേ ... നാടന്‍ഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിക്കാനായി കയറി . ഞങ്ങളുടെ ഇരിപ്പിടത്തിനടുത്തായി മധ്യവയസ്കനായ, കാഴ്ചയില്‍ മാന്യനെന്ന് തോന്നിക്കുന്ന ഒരു മനുഷ്യനും കുറച്ചു ആഡംബര പ്രീയയായ അദേഹത്തിന്‍റെ ഭാര്യയും ഭക്ഷണം കഴിച്ചുകഴിഞ്ഞ് ബില്ലിനായി കാത്തിരിക്കുകയാണ് . 


അത്യാവശ്യം തിരക്കുള്ള സമയമായിരുന്നു അപ്പോള്‍ ഹോട്ടലില്‍ . പാത്രങ്ങളും എച്ചിലും എടുക്കാനായി എവിടെയെത്തിയെ പയ്യന് കഷ്ടിച്ച് പത്തുവയസ്സ് മാത്രമേ പ്രായമുണ്ടാകൂ. ആ കുട്ടിയുടെ കൈ അബദ്ധത്തില്‍ തട്ടി വെള്ളമിരുന്ന ഗ്ലാസ്സ് ആ സ്ത്രീയുടെ ശരീരത്തിലേക്ക് ചരിഞ്ഞു . 
പിന്നെ അവിടെ നടന്നതെല്ലാം സംസ്കാരത്തിന് നിരക്കാത്ത പദപ്രയോഗങ്ങളും അഹങ്കാരത്തിന്‍റെ ചാടി പൊടിക്കലുമായിരുന്നു .
ദേഷ്യത്താല്‍ ഉറഞ്ഞുതുള്ളിയ ആ സ്ത്രീ മനുഷ്യകുഞ്ഞാണതെന്നോ , പത്തുവയസ്സിനടുത്ത് മാത്രമേ ആ കുട്ടിക്ക് പ്രായമുള്ളൂ എന്ന പരിഗണന നല്കിയില്ലായെന്ന് മാത്രമല്ല ബാലവേലയുടെ നിയമത്തിന്‍റെ പിന്‍ബലത്തില്‍ ഹോട്ടല്‍ ഉടമയേയും ഭീഷണികലര്‍ന്ന സ്വരത്തില്‍ വെല്ലുവിളിച്ചു . 

അമ്മേ ക്ഷമിക്കൂ ... അറിയാതെ പറ്റിപോയതാ ... എന്നാ പയ്യന്‍ നിസ്സഹായതയോടെ നിറകണ്ണുകളുമായി തൊഴുകൈയ്യോടെ യാചിച്ചിട്ടും കലിയടങ്ങാതെ ആ സ്ത്രീ പുലമ്പിക്കൊണ്ട് അവിടെ നിന്നും ഇറങ്ങിപോയി . നിവൃത്തിക്കേട്‌ കൊണ്ട് എച്ചില്‍ പാത്രമെടുക്കാന്‍ വരുന്നവരുടെ മെക്കിട്ടുകയറിയ ചാരിതാര്‍ത്ഥ്യമായിരുന്നു ആ അഹങ്കാരത്തിന്‍റെ മാംസപിണ്ഡത്തിന് !!! 

ഭക്ഷണം കഴിച്ചു ബില്ലടക്കാന്‍ കാശ് കൌണ്ടറില്‍ ചെന്നപ്പോള്‍ ഹോട്ടല്‍ ഉടമ പറയുകയാണ്‌ ... ബാലവേല തെറ്റാണ് എന്നറിയാം .. പക്ഷേ അവന്‍റെ അവസ്ഥയില്‍ മനംനൊന്താണ് ആ കുട്ടിയെ ഇവിടെ ജോലിക്ക് നിറുത്തിയിരിക്കുന്നത്‌ അല്ലാതെ ആ സ്ത്രീ പറയുംപോലെ അവനെ ഇവിടെ ജോലിക്ക് നിറുത്തിയിരിക്കുന്നത്‌ എനിക്ക് സമ്പാദിച്ചു കൂട്ടാനല്ല . 

അവന്‍റെ അച്ഛന്‍ അപകടത്തില്‍പ്പെട്ട് കിടപ്പാണ് .. അമ്മക്ക് ആസ്മയുടെ അടക്കം പല അസുഖങ്ങളും പത്രണ്ട് വയസ്സുള്ള ഒരു ചേച്ചിയും ഉണ്ട് അവന് . അവരുടെ വിശപ്പ്‌ മാറണമെങ്കില്‍ ഈ പയ്യന്‍ ജോലി ചെയ്തേ മതിയാകൂ . വലിയ നിയമം പറയുന്ന ഒരു ഏമാന്മാരും കാണില്ല ഒരു കൈ സഹായത്തിന് ആ കുട്ടിക്ക് !! ശരിയാണ് സ്വന്തം കുടുബത്തിന്‍റെ വിശപ്പുമാറ്റാന്‍ സ്വന്തം ബാല്യം വലിച്ചെറിയാന്‍ വിധിക്കപ്പെട്ടവന്‍ .നിസ്സഹായമാക്കപ്പെട്ട ബാല്യങ്ങളെ പരിഹസിച്ച് ആനന്ദം കണ്ടെത്തുന്നവരെ നിങ്ങള്‍ അറിയുക ... അവരുടെ കണ്ണില്‍ പൊടിയുന്ന ഒരു തുള്ളി കണ്ണുനീര്‍ മതി നിങ്ങളുടെ സകല സൗഭാഗ്യങ്ങളും ഒലിച്ചുപോകാന്‍ . 

നിയമം മൂലം ബാലവേല നിരോധിക്കുന്ന ഭരണകൂടങ്ങളേ നിങ്ങള്‍ക്ക് കഴിയുമോ ...? പട്ടിണി നിരോധിക്കാന്‍ ...? വിശപ്പിന്‍റെ വരവിനെ നിയമം മൂലം നിരോധിക്കുവാന്‍ ...? അസുഖങ്ങളെ നിരോധിക്കാന്‍ നിങ്ങളുടെ നിയമങ്ങള്‍ക്ക് ത്രാണിയുണ്ടോ ...? തങ്ങളേക്കാള്‍ അശക്തരായ മനുഷ്യജീവനുകളെ ചവിട്ടിമെതിക്കാന്‍ ചിന്തകൊണ്ടും പ്രവൃത്തികൊണ്ടും തയ്യാറെടുക്കുന്ന നിങ്ങളുടെ ഇപ്പോഴത്തെ ശാന്തത വരാനിരിക്കുന്ന കൊടുംക്കാറ്റിന് മുന്നോടി മാത്രമാണെന്ന് ഓര്‍ക്കുക !!!! കടപ്പാട് : സന്തോഷ്‌ കെ കൊല്ലക്കടവ് .& ബിനു തോമസ്‌

പട്ടിണി പക്ഷെ കോടീശ്വരന്മാർ 7850

ഇന്ത്യയിലെ കോടീശ്വരന്മാരുടെ എണ്ണം 7850. അവരുടെ മൊത്തം സ്വത്ത് 935 ബില്യൺ ഡോളർ. അതായത് 93500കോടി ഡോളർ. എന്നു പറഞ്ഞാൽ 59148100000000 രൂപ.
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ പകുതി.
ഇന്ത്യ കടുത്ത സാമ്പത്തിക പ്റതിസന്ധിയിലാണെങ്കിലും പണക്കാർ ദിനംപ്റതി കൂടുതൽ പണക്കാരാകുകയാണെന്നാണ് പഠന റിപ്പോർട്ട്.

ഇപ്പോൾ സൂപ്പർ റിച്ച് ക്ലബ്ബിലുള്ളത് 7850 പേരാണ്. ഈ വർഷം ഈ പട്ടികയിൽ കയറിപ്പറ്റിയത് 120 പേർ. 2013ലെ വേൾഡ് വെൽത്ത് റിപ്പോർട്ടിലാണിക്കാര്യം. കുറഞ്ഞത് ആയിരം കോടി ഡോളറെങ്കിലും ഉള്ളവരെയാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പണം, ഓഹരി, സ്വകാര്യ നിക്ഷേപങ്ങൾ,താമസസ്ഥലം, ബിസിനസ് ആവശ്യത്തിനുള്ള ഭൂമി, വിലയേറിയ കൗതുക വസ്തുക്കൾ, വിമാനം, പായ്ക്കപ്പൽ, കാറുകൾ തുടങ്ങിയവയെല്ലാം കണക്കിലെടുത്താണ് കോടീശ്വരന്മാരെ നിർണ്ണയിച്ചിരിക്കുന്നത്. കോടീശ്വരന്മാർ കൂടുതലും ഡൽഹി, മുംബയ് നഗരങ്ങളിലാണ്.

മറ്റുള്ളവർ ബാംഗ്ലൂർ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, പൂനെ, ഗുഡ്ഗാവ്, ജെയ്പ്പൂർ എന്നിവിടങ്ങളിലാണ്.
ലോകത്തേറ്റവും കൂടുതൽ കോടീശ്വരികളും ഇന്ത്യയിലാണ്, 1250 പേർ. അവരുടെ മൊത്തം സ്വത്ത് 9500 കോടി ഡോളർ.

ഭക്ഷ്യ സുരക്ഷയുടെ പേരിൽ ജനങ്ങളോടൊരു യുദ്ധം.

കഴിഞ്ഞ ദിവസമാണ് ഭക്ഷ്യസുരക്ഷാ നിയമം പാര്‍ലമെന്റ് പാസാക്കിയത്.  യഥാര്‍ഥ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ബില്‍ പരിഗണിക്കുന്ന വേളയില്‍ ഇടതുപക്ഷം നിര്‍ദേശിച്ച ഭേദഗതികള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചില്ല.

ചില്ലറക്കച്ചവടം കുത്തകയാക്കുന്ന വന്‍കിട മാളുകള്‍ക്കും അവയ്ക്കുപിന്നിലെ കോര്‍പറേറ്റുകള്‍ക്കും വേണ്ടി ചെറുകിട വ്യാപാരികളെ കുരുതികൊടുക്കുന്നവര്‍, ജനങ്ങള്‍ക്ക് ന്യായവിലയില്‍ അവശ്യസാധനങ്ങള്‍ ലഭിക്കാനുള്ള എല്ലാ സാധ്യതയും അടയ്ക്കുകയാണ്; സഹകരണ പ്രസ്ഥാനത്തിന്റെ വിപണിയിലെ ഇടപെടലിന് വിലങ്ങുവയ്ക്കുകയാണ്്. ഇതിനെ ജനദ്രോഹമെന്നല്ല- ജനങ്ങളോടുള്ള യുദ്ധം എന്നാണ് വിളിക്കേണ്ടത്. ന്യായവിലയ്ക്ക് അവശ്യസാധനങ്ങള്‍ ലഭ്യമാക്കുന്നത് സര്‍ക്കാരിന്റെ ചുമതല അല്ല എന്ന് വാദിക്കുന്നവര്‍, പിന്നെ എന്താണ് സര്‍ക്കാരിന്റെ പണി എന്നുകൂടി വ്യക്തമാക്കേണ്ടിവരും.

കേരളത്തില്‍ നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി റേഷനിങ് സംവിധാനം അട്ടിമറിക്കാനാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്ന ഓരോ ഘട്ടത്തിലും ശ്രമിച്ചത്. കേരളത്തിന്റെ ദേശീയ ഉത്സവമായി കണക്കാക്കുന്ന ഓണക്കാലമായിട്ടുകൂടി വിലക്കയറ്റം മുമ്പൊരിക്കലുമില്ലാതെ കുതിച്ചുയരുമ്പോള്‍ നിസ്സംഗമായി നോക്കിനില്‍ക്കുന്ന സര്‍ക്കാര്‍ നിലവിലുള്ള സംവിധാനമാകെ അട്ടിമറിക്കാന്‍കൂടി ഉത്തരവിറക്കിയിരിക്കുകയാണ്. വര്‍ഷങ്ങളായി ശക്തമായി വിപണിയില്‍ ഇടപെടുന്ന കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഇനി ഇടപെടരുതെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ) ഒഴികെയുള്ള സ്ഥാപനങ്ങള്‍ ഇനി മുതല്‍ ഉത്സവ സീസണില്‍മാത്രം വിപണിയില്‍ ഇടപെട്ടാല്‍ മതിയത്രെ. ഇതിനര്‍ഥം സ്വകാര്യലോബികള്‍ ജനങ്ങളെ ആവുന്നത്ര കൊള്ളയടിച്ചോട്ടെ എന്നാണ്. അതല്ല, സീസണുകളില്‍മാത്രം വില കുറഞ്ഞാല്‍ മതിയെന്നാണോ?

ദാരിദ്ര്യം

ദാരിദ്യമെന്നുള്ളതറിഞ്ഞവര്‍ക്കേ പാരില്‍ പരക്ലേശ വിവേകമുള്ളൂ" - 
എന്ന പ്രസിദ്ധമായ ഈരടി ഒരു സാമൂഹികസത്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മറ്റുള്ളവരുടെ ജീവിതക്ലേശത്തെക്കുറിച്ച് മനസിലാവണമെങ്കില്‍ ദാരിദ്ര്യമെന്നത് എന്താണെന്നറിയണം. ഈ അറിവ് രണ്ടുവിധത്തിലുണ്ടാവാം. ഒന്ന് അനുഭവത്തില്‍നിന്ന്. മറ്റൊന്ന് മറ്റുള്ളവരെക്കുറിച്ച് കരുതല്‍ പുലര്‍ത്തുന്ന മനസ്സില്‍നിന്ന്. ഇതുരണ്ടുമില്ലെങ്കിലോ! അപ്പോഴാണ് രാഹുല്‍ഗാന്ധിയെപ്പോലുള്ളവര്‍ ഉണ്ടാവുന്നത്.

വർഗീയതിന്റെ ഇര - “ലക്ഷ്മി ഓരാന്‍” ഒരുദാഹരണം മാത്രം.

വർഗീയ വിഷം തെറിപ്പിക്കുന്ന, കീഴ് ജാതി, മേൽ ജാതി വ്യവസ്ഥ ഇന്നും കെട്ടി പിടിച്ചിരിക്കുന്ന ചില ആഭാസന്മാർ ഭരണം നടുത്തുന്ന കാലത്തോളം "ലക്ഷ്മി ഒരങ്ങിനു " സംഭവിച്ച പോലുള്ള പല കാഴ്ചകളും നമുക്ക് കാണേണ്ടിവരും.

മാധ്യമങ്ങൾ വാർതയാക്കില്ല, ചർച്ചകൾക്കും ഭോധവൽക്കരനങ്ങൾക്കും വേദി ഒരുങ്ങില്ല, ഇനി അഥവാ ഒരുങ്ങിയാൽ തന്നെ നിമിഷങ്ങള്ക്കകം തുടച്ചു നീക്കാൻ പാകത്തിനുള്ള ഭരണം നടത്തുന്ന കോർപറേറ്റ് ധല്ലളന്മാർ ഇറങ്ങും.


സവർണ ഹിന്ദുക്കള്‍ ക്രൂരമായി മര്‍ദിക്കുകയും പൊതു നിരത്തില്‍ വിവസ്ത്രയാക്കി അപമാനിക്കുകയും ഒരു മൃഗത്തെ പോലെ തെരുവിലുടനീളം അടിച്ചോടിച്ച് ജാതിക്കോമരങ്ങളുടെ വർഗ വേറിക്കിരയായ  “ലക്ഷ്മി ഓരാന്‍” പറഞ്ഞതിതാണ്.

“ഒരു സ്ത്രീക്ക് താങ്ങാവുന്നതില്‍ ഏറ്റവും വലിയ അപമാനവും വേദനയും ഞാന്‍ സഹിച്ചു. ജീവിച്ചിരിക്കുമ്പോഴും മരിച്ചു മണ്ണടിഞ്ഞാല്‍ പോലും എന്റെ് ആത്മാവിന് ഒരിക്കലും മറക്കാന്‍ കഴിയാത്തതാണിത്.”

“ആദിവാസികളുടെ അവകാശങ്ങള്‍ ചോദിക്കുന്നത് തെറ്റാണോ? മനുഷ്യനെ പോലെ ആദരിക്കപ്പെടണമെന്നു ആഗ്രഹിക്കുന്നത് ഒരു കുറ്റമാണോ? മുറ്റത്ത്‌ തെരുവ് പട്ടികള്‍ കടന്നാലും ഒന്നും ചെയ്യാത്ത സവർണർ ഞങ്ങള്‍ നടക്കുമ്പോള്‍ അടിചോടിക്കുന്നതെന്താണ്? ഞങ്ങള്‍ മൃഗങ്ങളെക്കാലും താഴ്ന്നവരാണോ?”

“ഞാന്‍ ആത്മഹത്യ ചെയ്താലോ എന്ന് ആഗ്രഹിക്കാത്ത രാത്രികളില്ല.
പക്ഷെ എന്നെ പ്രതീക്ഷിച്ചൊരു കുടുംബം ജീവിച്ചിരിപ്പുണ്ട്. എന്നത്തേയും പോലെ ദാരിദ്ര്യത്തിലാണ് ഞങ്ങള്‍ കഴിഞ്ഞ് കൂടുന്നത്.
അവർക്ക്  വേണ്ടിയാണ് അപമാനവും ഭയവും മറന്നു ഞാനിന്നു ഒരു സെക്യൂരിറ്റി ജീവനക്കാരിയായി ജോലി ചെയ്യുന്നത്. കാലം എത്ര പുരോഗമിച്ചാലും “കീഴ്ജാതി” എന്ന് മാത്രം വിളിപ്പേരുള്ള ഞങ്ങള്‍ സവര്‍ണരുടെ അടിമകളായി കാലം കഴിക്കുന്നു”

ആസാമില്‍ ആദിവാസികളുടെ അവകാശത്തിനായി പോരാടിയ ലക്ഷ്മി ഓരാന്‍ എന്ന  സ്ത്രീയെ ക്രൂരമായി മർധിക്കുകയും അപമാനിക്കുകയും ആട്ടി ഓടിക്കുകയും ചെയ്തു ജാതി വേറിയന്മാരായ സവര്ണയ മേലാളന്മാര്‍....

ഇത് വെറും "ലക്ഷ്മി ഒരങ്ങിൽ" ഒതുങ്ങുന്നതല്ല എന്ന് എല്ലാവര്ക്കും അറിയാം,
കീഴ്ജാതിയിൽ പെട്ട പയ്യന് മെൽജാതിക്കരിയെ പ്രണയിച്ചതിന്റെ പേരില് വര്ഗീയം ലഹള തമിഴ് നാട്ടിൽ അരങ്ങേറിയത് ഏതാനും മാസങ്ങള്ക്ക് മുന്നേ ആണ്.
ആ പയ്യന്റെ ശവശരീരം റെയിൽവേ ട്രകിൽ കിടന്നത് ഇന്നലെയും.

ഇന്ത്യ ഒരു ബ്രാന്ധാലയം ആണ്, ഇരുപത്തൊന്നാം നൂറ്റാണ്ടിലും മതങ്ങള്ക്കു - ജാതികല്ക്ക് പിറകെ പായുന്ന ബ്രാന്ധൻ മാരുടെ  ലോകം.

ഇനി അഥവാ ആർക്കെങ്കിലും പ്രതികരിക്കാൻ തോന്നിയാൽ
കക്കൂസിന്റെ അകത്തോ, ആരും ഇല്ലാത്ത പാടങ്ങളിലോ  പോയി മുഷ്ടിചുരുട്ടി പ്രതികരിക്കാം.
അത്രയൊക്കെയേ ഇ ഭരണ ഖടനയ്ക്ക് നൽകാനുള്ളൂ.

ഇതു വെറുമൊരു വാർത്തയല്ല വേദനയാണ്!!

കേരളം പഴയതുപോലെയാകുമോ?

പട്ടാളവീര്യം സംഭരിച്ചുവച്ചിരിക്കുന്ന പോപ്പുല൪ ഫ്രണ്ടിനെപ്പോലുള്ളവ൪ ഈജിപ്തിലെ മൊ൪സിയെക്കുറിച്ച് ച൪ച്ചചെയ്യുക ,കാക്കിനിക്കറിട്ട ആ൪എസെസുകാ൪ ഗോള്‍വാ‍ക്ക൪ വീര്യം മുസ്ലിംകളെ സംഹരിക്കുന്നതിനായി സംഭരിച്ചുവയ്ക്കുക.

മന്ത്രിമാ൪ വേശ്യാലയങ്ങള്‍ നടത്തുക, വേശ്യകളെ കൂട്ടിക്കൊടുത്തു പണമുണ്ടാക്കുക,

ജനങ്ങള്‍ പൊറുതി മുട്ടുമ്പോള്‍ വേശ്യകളേയുമായി ബോട്ടുയാത്ര നടത്തുക, കേന്ദ്രമന്ത്രിമാ൪ സുരതവ൪ണ്ണന നടത്തുക, വേശ്യകള്‍ മന്ത്രിമാരെ കൊണ്ടുനടന്ന് പണം പിരിക്കുക,

ആന്‍റെണിയേയും സുധീരനേയും വയലാറിനേയും പോലുള്ളവ൪ ഒന്നുമറിയാത്തവരെ പോലെ പൊട്ടന്‍കളി കളിക്കുക, അഴിമതി നടത്തുക,

പള്ളിമെത്രാന്മാരും അഞ്ചുനേരം അല്ലാഹുവിനെ വിളിക്കുന്ന പാണക്കാട് കാക്കമാരും ഭരണം നിലനി൪ത്തുവാന്‍ ഈ കൂട്ടിക്കൊടുപ്പിന് കൂട്ടുനില്‍ക്കുക,

മുസ്ലിം സംഘടനകളും അവരുടെ ജയ് വിളിക്കാരും ഹിജാബിനെക്കുറിച്ച് ച൪ച്ചചെയ്യുക, ഈ അവസ്ഥയുപയോഗപ്പെടുത്തി സുകുമാരന്‍ നായന്മാരും കേരളകോണ്‍ഗ്രസ് ലീഗുകാരും കത്തുന്ന പുരയില്‍ നിന്നു കിട്ടുന്ന കൈക്കോലൂരുക, വിലക്കയറ്റത്താല്‍ ജനം പൊറുതി മുട്ടുക, നിയമം നോക്കി നില്‍ക്കുക, ഭൂമാഫിയയും

പെണ്‍വാണിഭസംഘങ്ങളും സജീവമായി രംഗത്തിറങ്ങുക, പനിമരണം താണ്ടവമാടുമ്പോഴും ആരോഗ്യമന്ത്രി ഇതൊന്നും തന്‍റെ കാര്യമല്ലെന്നു പറഞ്ഞ് നോക്കിയിരിക്കുക,

ഇത്ര നാണംകെട്ട അവസ്ഥയുണ്ടായിട്ടും ധിക്കാരപരമായി കസേരയില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭരണകൂടം. പ്രതിഷേധിക്കുന്ന ഇടതുപക്ഷപ്രവ൪ത്തകരെ അടിച്ചൊതുക്കുന്നു. ചവിട്ടിപ്പുറത്താക്കുവാന്‍ നമുക്കു കഴിയാതെ പോകുന്നല്ലോ

റിലയന്‍സിന് തീറെഴുതി കൊടുക്കപെടുന്ന ഒരു രാജ്യം.


റിലയന്‍സ് ഇന്‍സ് ഗ്രൂപ്പ് രാജ്യത്തിന്റെ എല്ലാ തലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു.

കരാറനുസരിച്ചുള്ള ഉല്‍പ്പാദനം നടത്താതെ പെട്രോളിയം മന്ത്രാലയവും റിലയന്‍സും ചേര്‍ന്ന് രാജ്യത്തിന് ഒരു ലക്ഷം കോടിയിലേറെ നഷ്ടമുണ്ടാക്കിയെന്ന് തെളിഞ്ഞിട്ടുണ്ട്. കൃഷ്ണ ഗോദാവരി ഡി-6


ഖനിയില്‍നിന്ന് 2012-13 വര്‍ഷം 80 എംഎംഎസ്സിഎംഡി യൂണിറ്റ് പ്രകൃതിവാതകമാണ് ഉല്‍പ്പാദിപ്പിക്കേണ്ടിയിരുന്നത്.
ലക്ഷ്യമിട്ടതിന്റെ 19 ശതമാനംമാത്രമാണ് റിലയന്‍സ് ഉല്‍പ്പാദിപ്പിച്ചത്. പ്രകൃതിവാതക വില വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇങ്ങനെ ഉല്‍പ്പാദനം കുറച്ചത്. പൂഴ്ത്തിവയ്പാണ് നടന്നത്.

ഇത്തരം കള്ളക്കളികളിലൂടെ 2009ല്‍ ഉല്‍പ്പാദനം ആരംഭിച്ചശേഷം ഇതുവരെ ഖജനാവിന് 1.10 ലക്ഷം കോടി രൂപയുടെ നഷ്ടമുണ്ടായി. ഈ കൊള്ള അവഗണിക്കാന്‍ കഴിയാത്ത സാഹചര്യം വന്നപ്പോള്‍ പെട്രോളിയം മന്ത്രിയായിരുന്ന ജയ്പാല്‍റെഡ്ഡി 100 കോടി ഡോളര്‍ റിലയന്‍സിന് പിഴ വിധിച്ചതാണ്.
അത്തരമൊരു നീക്കം മറികടക്കാന്‍ യുപിഎ നേതൃത്വം ജയ്പാല്‍റെഡ്ഡിയെ മാറ്റി വീരപ്പമൊയ്ലിയെ പെട്രോളിയം മന്ത്രിയാക്കി.

മൊയ്ലി റിലയന്‍സിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്യുന്നതില്‍ വ്യാപൃതനാണ്. പര്യവേക്ഷണത്തിനെന്ന പേരില്‍ അനധികൃതമായി, വന്‍തോതില്‍ ഭൂമി റിലയന്‍സിന് ചാര്‍ത്തിക്കൊടുക്കാനുള്ള ശ്രമമാണ് ഒടുവില്‍ മൊയ്ലിയില്‍നിന്നുണ്ടാകുന്നത്.
ഈ കൊള്ളയ്ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും യുപിഎ സര്‍ക്കാര്‍ അനങ്ങുന്നില്ല. കോര്‍പറേറ്റ്- രാഷ്ട്രീയ ഉപജാപങ്ങളുടെ തലതൊട്ടപ്പന്മാരിലൊരാളായ മൊയ്ലിയെ വച്ച് റിലയന്‍സിന് രാജ്യത്തെ തീറെഴുതുന്ന യുപിഎ സര്‍ക്കാര്‍ ശ്രമത്തിനെതിരെ കൂടുതല്‍ ശക്തമായ ബഹുജന പ്രക്ഷോഭമുയരേണ്ടതു
ണ്ട്.

ദേശാഭിമാനി മുഖ പ്രസങ്ങതിൽ നിന്നും 

ഭാല വിവാഹം 68.7% / തികച്ചും അപമാനകരം

യുണിസെഫിന്റെ പുതിയ കണക്കുകൾ പ്രകാരം ബീഹാറിൽ  68.9% വിവാഹാവും പതിനെട്ടു വയസ്സിൽ താഴെയുള്ള പെങ്കുട്ടികളുടെതാണ്,

സത്യത്തിൽ, ഇവിടെ നടക്കുന്നത് വിവാഹമല്ല, കച്ചവടമാണ്. ധരിധ്ര കുടുംബത്തിലെ പെണ്‍കുട്ടികളെ പ്രായ പൂർത്തിയാകുന്നതിനു മുന്നേ, സാമ്ഭതികമുള്ള കുടുംബങ്ങളിലെ വൃദ്ധന്മാർ വിലയ്ക്ക് വാങ്ങുന്നു.

യുണിസെഫിന്റെ പുതിയ കണക്കെടുപ്പുകലെല്ലാം ഞെട്ടിക്കുന്നത് തന്നെയാണ്, തികച്ചും അപമാനകരവും.

39,000 15 വയസ്സിൽ താഴെയുള്ള പെണ്‍കുട്ടികള ഓരോ മാസവും വിവാഹം/കച്ചവടം ചെയ്യപെടുന്നു.
ഇത് നിയമ വിരുദ്ധം ആണെങ്കിൽ  കൂടിയും, അധികാരികൾ മൌനം പാലിക്കുന്നത് തികച്ചും വിരോധാഭാസകരമാണ്.

മുന്നേ,
ആന്ധ്ര പ്രദേശിൽ കടം വാങ്ങിയ പണം തിരികെ കൊടുക്കാനാവാതെ. 14 കാരിയെ 60 കാരന് വിവാഹം കഴിച്ചു കൊടുക്കുന്നത് സാമൂഹിക പ്രവർത്തകർ തടഞ്ഞ സംഭവം മാധ്യമങ്ങൾ റിപ്പോര്ട്ട് ചെയ്തതാണ്.

സത്യത്തിൽ ഇത് ഒരു ബീഹാറിൽ മാത്രം ഒതുങ്ങുന്നതല്ല ഉത്തരെന്ധ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്.
കണക്കിൽ ഏറ്റ കുറച്ചിലുകൾ ഉണ്ട് എന്നത് മാത്രം വ്യത്യാസം.

ഇത്തരത്തിൽ നടക്കുന്ന വിവാഹങ്ങളിൽ 70% പേരും വിദ്യാഭ്യാസം നിഷേധിക്കപെട്ടവരാന് എന്നത് മറ്റൊരു വസ്തുത.
ഇതിൽ ഭൂരി ഭാഗവും പ്രായപൂര്ത്തി ആകുന്നതിനു മുന്നേ അമ്മയാകുന്നു, അവരെ തെരുവിലേക്ക് വലിചെരിയപെടുന്നു.

പലർക്കും കണ്ടില്ലെന്നു നടിച്ചു പ്രതികരിക്കാതിരിക്കാം, പക്ഷെ ഒരു രാജ്യത്തിലെ മനുഷ്യാവകാശം ചോദ്യം ചെയ്യപെടുന്ന ഇത്തരം രീതികൾ തികച്ചും അപമാനകരമാണ്.

കഴിഞ്ഞ വർഷം പ്രധാന മന്ത്രി റിപ്പോർട്ട്‌ ചെയ്തു, 39% പേരും ദാരിദ്ര്യ രെഗയ്ക്കു മുകളിൽ ആണെന്ന്. 20 രൂപ ദിവസക്കൂലിക്ക് മുകളിൽ ഉള്ളവര ധാരിധ്ര്യ രേഗയ്ക്ക് മുകളിൽ. (തല്ക്കാലം അതിലേക്കു കടക്കുന്നില്ല)

പിന്നെന്തു കൊണ്ട് ഇന്ത്യയിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഭാല വിവാഹം വർഷങ്ങൾ തോറും കൂടികൊണ്ടിരിക്കുന്നു,
ഇ കച്ചവടം പലരും കണ്ടില്ലെന്നു നടിക്കുന്നുണ്ടെങ്കിലും, വലിയൊരു പ്രക്ഷോഭം  ഭാല വിവാഹതിനെതിരെ  ഉയര്ന്നു വരും, വരണം.

ഭാല വിവാഹ നിരോധന  നിയമം 

ലാൽ സലാം.


Every second girl in India is married underage, the United Nations Population Fund (UNFPA) said on Friday in a fresh assessment of global child marriage patterns that paints a worrying picture of a practice widely banned but still rampant.
India has the largest number of child brides in the world, with 47% girls married under the legal age of 18, the UNFPA said, projecting that 140 mn child marriages may take place between 2011 and 2020, cutting across most developing nations.
On an average, that means 39,000 child marriages every day.
One of the proposals under consideration is lowering the age of consent for sex from 18 to 16 years, irrespective of marriage.
"Premature pregnancy and motherhood are an inevitable consequence of child marriage. Girls under 15 are five times more likely to die during pregnancy and childbirth than women in their twenties." -State of the World's Children 2007, UNICEF

According to the 2001 census there are 1.5 million girls, in India, under the age of 15 already married. Of these, 20% or approximately 300,000 are mothers to at least one child.  The 2001 census also estimated the average age of marriage has risen to 18.3 for females. 

According to NFHS-III survey 47.3% of women aged 20-24 were married by age 18. Of these, 2.6 percent were married before they turned 13, 22.6 percent were married before they were 16, and 44.5 percent were married when they were between 16 and 17. 

In some states the percentage is quite high: 
Rajasthan 65.2% 
Uttar Pradesh 58.6%
Madhya Pradesh 57.3%
Jharkhand 63.2% 
Chhattisgarh 55%
Bihar 69% 
Andra Pradesh 54.8%.

The states where prevalence is low are Himachal Pradesh 12.3%, Punjab 19.7%, and Kerala 15.4%. 
Child marriage in India has grave implications for population control as adolescent brides are likely to have high fertility and a number of unwanted pregnancies. States where child marriage is most prevalent is also where there is the highest population. Child marriage is low among women who have had access to higher education and secondary education. Marriages in India are often unregistered, and are socially binding if not legally, which makes it hard to survey. 

Laal salaam 

( Sourcer From http://www.childlineindia.org.in )


ഇറോം ഷര്‍മിളയ്ക്ക് അഭിവാദ്യങ്ങൾ

ഇറോം ഷര്‍മിളയെ നമ്മള്‍ ആരും അറിയില്ല , അല്ലെങ്കില്‍ പലരും കണ്ടില്ല എന്ന് നടിച്ചു കൊണ്ടിരിക്കുന്നു.
പക്ഷേ കോര്‍പറേറ്റ് സമരങ്ങളുടെ പുതിയ C E O മാരായ ഹസാരയെയും രാം ദേവിനെയും നമ്മള്‍ അറിയും....

ജനങ്ങളെ അടിച്ചമര്‍ത്താന്‍ സൈന്യത്തിന് നല്‍കിയ പ്രത്യേക അധികാരം പിന്‍വലിക്കണം .

ജനാഭിലാഷം മാനിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം .
"ഞങ്ങളും മനുഷ്യരാണ്, സന്തോഷവും സ്വാതന്ത്ര്യവുമൊക്കെ അനുഭവിക്കാന്‍ ഞങ്ങള്‍ക്കും അവകാശമുണ്ട് ." എന്ന് പറഞ്ഞു കൊണ്ട് ഇ വനിതാ നിരാഹാരം കിടക്കാന്‍ തുടങ്ങിയിട്ട് പന്ത്രണ്ടു വര്‍ഷമായി

ലോകത്തുതന്നെ ഏറ്റവുമേറെക്കാലം നിരാഹാരം അനുഷ്ഠിച്ച വെക്തിയായി അറിയപ്പെടുന്ന ഇറോം ശര്‍മിളയുടെ ഗാന്ധിയന്‍ സമരമുറ രാജ്യവ്യാപകമായി ഈ നിയമത്തിനെതിരെ പ്രതിഷേധം ഉയരാന്‍ കാരണമായിരുന്നു.

എതാണ്ട് 12 വര്‍ഷത്തിലേറെയായി ഭക്ഷണവും വെള്ളവും നിരാകരിച്ച ഈ മണിപ്പുരുകാരി ഇപ്പോള്‍ ഇംഫാലിലെ ജെ.എന്‍.ആസ്പത്രിയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഇറോം ഷര്‍മിള യെ പറ്റി ചുരുക്കി പറഞ്ഞാല്‍ 2nd NOV 2000 മുതല്‍ മണിപ്പൂരിലെ ജവഹര്‍ ലാല്‍ നെഹ്‌റു ഹോസ്പിറ്റലിലെ ജയില്‍ വാര്‍ഡില്‍ നിരാഹാര സത്യാഗ്രഹം കിടക്കുന്ന വനിത.
മണിപ്പൂരില്‍ നില നില്‍ക്കുന്ന "സ്പെഷ്യല്‍ ആര്‍മി ആക്റ്റ് " പിന്‍വലിക്കുക എന്നതാണ് ആവശ്യം .
മെഡിക്കല്‍ സയന്‍സിലെ അത്ഭുതം പോലെ അവര്‍ ഇന്നും ട്യൂബിന്‍റെ സഹായത്തോടെ ജീവിക്കുന്നു ,പന്ത്രണ്ടു വര്‍ഷം പിന്നിട്ട നിരാഹാര സമരവുമായി .
മാധ്യമങ്ങള്‍ കാണാത്ത ,സ്പോണ്‍സര്‍ ചെയ്യാനും മാര്‍ക്കറ്റ്‌ ചെയ്യാനും ആരുമില്ലാത്ത ഒരു സമരം ....!!

നെറികെട്ടമാധ്യമങ്ങളുടെസഹായഹസ്തമില്ലാതെ ഭരണകൂട ഭീകരതെയ്ക്കെതിരെ നിങ്ങളുടെ അണയാത്ത ഇച്ചാശക്തി വിജയത്തിലേക്കടുക്കുമ്പോള്‍....
ഒരു ഇന്ത്യന്‍ പൌരന്‍ എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു ....!!


ഇറോം ഷര്‍മിളയ്ക്ക്  അഭിവാദ്യങ്ങൾ

ലാല്‍സലാം 

അരാജകത്വവും സ്വയം താല്പര്യ നയവും

കോലാഹലങ്ങളും വാഗ്വാദങ്ങളും ആക്രോശങ്ങളും എല്ലാം കെട്ടടങ്ങി. അണിയറയിൽ രാഷ്ട്രീയ തന്ത്രങ്ങൾ മെനഞ്ഞവർ അവരുടെ ലക്ഷ്യങ്ങൾ നേടി പലവഴിക്ക് പോയി കൊണ്ടിരിക്കുന്നു.

ശബ്ദിക്കരുത്, ഉറക്കെ ചോദ്യം ചെയ്യരുത്.
തിരിച്ചറിവ്  ഇന്നും ഒരു ഭയമാണ്, അല്ലേൽ അത് ഇന്നും വിദൂരമാണ്.

ഇടതു പക്ഷ പിന്തുണയില്ലാതെ അധികാരത്തിലേറിയ മുതലാളി സര്ക്കാരിന് വേണ്ടി മാധ്യമങ്ങൾ ഇന്നും കുരച്ചു കൊണ്ടിരിക്കുന്നു.

കുനിയുന്നതിന്റെ കൂലി പോലും കിട്ടാതെ കത്ഷകർ ആത്മഹത്യ ചെയ്യുമ്പോഴും "monsanto "  ക്ക് കാര്ഷിക മേഗലയെ വില്ക്കുന്ന,
വിദേശ രാജ്യങ്ങൾക്കു വേണ്ടി സ്വന്തം രാജ്യത്തെ കാര്ഷിക വ്യവസായത്തെ ഇല്ലാതാക്കുന്ന കാർഷിക നയം.

പീടനതിനിരയാകുന്ന പെണ്‍കുട്ടിയുടെ വസ്ത്രത്തിൻ മേലെ കേസെടുക്കുന്ന, ഗാന്ധി കുടുംബത്തിന്റെ അകത്തു കയറി പ്രതിയെ പിടികൂടാൻ മടിയുള്ള, കുത്തകകളുടെ പേരില് എഫ് ഐ ആർ എഴുതിയതിന്റെ പേരിൽ കത്തിയെരിയുന്ന പോലീസ് കുടുംബങ്ങൾ.. ഇങ്ങനെ പോകുന്ന ആഭ്യന്ധര സുരക്ഷ നയം.

സൈന്യത്തെ വെടിവെച്ചു വീഴ്ത്തുമ്പോഴും തീവ്ര വാദികൾ രാജ്യത്ത് അഴിഞാടുമ്പോഴും ആയുധ കച്ചവടത്തിന് വിലപേശുന്ന പ്രധിരോധ നയം.

ലക്ഷങ്ങൾ മുടക്കി ജനപ്രധിനിധി സീറ്റ് വിലയ്ക്ക് വാങ്ങുന്ന മുതലാളിമാരെ പുറത്തു കൊണ്ടുവന്നതിന്റെ പേരിൽ കൊലക്കതിക്കിരയാകുന്ന, ചാനലിനെ വിലയ്ക്ക് വാങ്ങുന്ന,
വാർത്തകൾ പുഴ്ത്തി വച്ച് മുതലാളിമാര്ക്ക് വേണ്ടി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങുന്ന മാധ്യമ നയം.

പെട്രോളും, കാര്ഷികൌൽപ്പനങ്ങളും പൂഴ്ത്തിവച്ചു വിലപേശുന്ന മുതലാളി നയം.


ശബ്ദിക്കരുത്, ആരും ഉറക്കെ ചോദ്യം ചെയ്യരുത്...
നമ്മൾ ഇതുകൊണ്ടൊന്നും തളരരുത്. വോട്ടെടുപ്പ് ഇനിയും വരും. സ്ഥാനാർത്ഥിയുടെ ആശയങ്ങളോ വ്യക്തിത്വമോ സംസ്കാരമോ ഒന്നും നമ്മുടെ വോട്ടിന് മാനദണ്ഡമാകരുത്.

മാധ്യമങ്ങളും നേതാക്കളും സ്വന്തം സഹോദരിയെ വിലപേശാൻ വന്നാൽ ആരും എതിര്ക്കരുത്.

അച്ഛൻ മകളെ പീഡിപ്പിക്കുന്നത് കണ്ടാൽ ചോദ്യം ചെയ്യരുത്.

ഒരു നേരത്തെ ഭക്ഷണത്തിന് ദിവസകൂലിയെക്കളും വിലവന്നാൽ പ്രതിഷേധിക്കരുത്.

വോട്ടു ചെയ്തു വിജയിപ്പിച്ച ജനപ്രതിനിധി നിയമസഭയിൽ ഇരുന്നു അശ്ലീല പടങ്ങൾ കാണുമ്പോൾ ചോദ്യം ചെയ്യരുത്.

പിടഞ്ഞു വീഴുന്ന കർഷകരെ സംരക്ഷിക്കരുത്.

കാരണം വോട്ടു ചെയ്തു വിജയിപ്പിക്കുന്നത് ഞങ്ങളൊക്കെ ആണല്ലോ.

ചെയ്യേണ്ടത് ഇത്രമാത്രം
തെരുവുകളിൽ പ്രധിഷേധം നടന്നാൽ കോമരങ്ങൾ എന്ന് മുദ്രകുത്തി അവരെ അടിച്ചമർത്തണം.
ഓരോദിവസവും ബീച്ചുകൾ തോറും ബിയറും കാറുമായി ചീറി പായണം.

ഒരു സുഹൃത്ത് പറഞ്ഞതോർക്കുന്നു..
അരാഷ്ട്രീയ വാദികളാണത്രേ നാടിന്റെ ശാപം അവനെയൊക്കെ വെടിവെച്ച് കൊല്ലണമത്രേ....കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകുകയാണെങ്കിൽ അധികം താമസിയാതെ രാജ്യത്തെ അരാഷ്ട്രീയവാദികളെ തീർക്കാൻ തോക്കുകൾ പോരാതെ വരും.....

കോസ്റ്റസ് വാസെവാനിസിനു അഭിവാദ്യങ്ങള്‍

കത്തുന്ന ഈ ദേശത്തുനിന്ന് അവസാനമായി കേട്ട ഏറ്റവും ആര്‍ജവമുള്ള സ്വരങ്ങളിലൊന്ന് കോസ്റ്റസ് വാസെവാനിസ് (Kostas Vaxevanis)എന്ന മാധ്യമ പ്രവര്‍ത്തകന്റേതാണ്. 

വന്‍കിട മുതലാളിമാര്‍ ഭരിക്കുന്ന മുഖ്യധാരാ മാധ്യമങ്ങളെല്ലാം അഴിമതിയുടെ കൂട്ടുകെട്ടിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്ന നേരത്ത് മാധ്യമധര്‍മത്തിന്റെ പതാക ആകാശത്തോളം ഉയര്‍ത്തിപ്പിടിച്ച ‘ഹോട്ട് ഡോക്’ എന്ന അന്വേഷണാത്മക മാസികയുടെ എഡിറ്ററാണ് വാസെവാനിസ്.
നികുതി വെട്ടിച്ച് സ്വിസ് ബാങ്കുകളില്‍ കള്ളപ്പണം പൂഴ്ത്തിയ 2059 പ്രമുഖരായ ഗ്രീക്കുകാരുടെ പേരുവിവരം പ്രസിദ്ധീകരിച്ചതിന് അറസ്റ്റിലാവുകയും ലോകവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് മോചിതനാവുകയും ചെയ്ത ധീരനായ ഈ മാധ്യമ പ്രവര്‍ത്തകന്‍, ജനാാധിപത്യത്തെക്കുറിച്ച് ഗ്രീസ് ഇന്നു കാണുന്ന ഏറ്റവും ഉജ്വലമായ സ്വപ്നമാണ്.

ആയിരം ആയിരം 
അഭിവാദ്യങ്ങള്‍ 

പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്ന മദ്രസയുടെ ചിത്രം കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?

2009 ഡിസംബര്‍ 21 നു ഒരു പഞ്ജാബി പെന്‍ കുട്ടിയെ തട്ടി കൊണ്ട് വന്നു നിര്‍ഭന്ധ പൂര്‍വ്വം മുസ്ലീം മത തിലേക് മാറ്റിയെടുത്തു എന്ന് പറയപെടുന്ന .

താലിഭാനിസം പഠിപ്പിക്കുന ലിയകത്പുര്‍ എന്ന സ്ഥലത്തെ മദ്രസ .

കേരള ഗവര്‍ണ്മെന്റിന്റെ പരസ്യത്തില്‍ എങ്ങനെ വന്നു.?
അതും ഒരു പാകിസ്താനി മദ്രസയുടെ ചിത്രം. കേരളം ലീഗാണ് ഇപ്പോള്‍ ഭരിക്കുന്നത്‌ എന്നറിയാം. പക്ഷെ ഇത് പാകിസ്താന്റെ ഒരു ഭാഗമാനെന്നത് ഞങ്ങള്‍ അറിഞ്ഞില്ല.

പൂര്‍ണമായും അമൂസ്ലീങ്ങളെ വേട്ടയാടാന്‍ പഠിപ്പിക്കുന്നതാണ് ഇ മദ്രസ എന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുള്ളതാണ്‌.

ഒരു കാര്യം ഉറപ്പാണ്‌. ഞങ്ങളെ ഭരിക്കുന്നവരുടെ കൂട്ടത്തില്‍ ചാരന്മാരും താലിഭാന്‍ തീവ്ര വാദികളും ഉണ്ട് എന്ന കാര്യം.

മതേതരത്വത്തിന്റെയും കടയ്ക്കല്‍ കത്തിവയ്ക്കുന്ന അതീവ ഗുരുതരമായ സംഭവമാണ് പരസ്യമെന്ന് കണ്ടെത്തിയ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

പബ്ലിക് റിലേഷന്‍സ് വകുപ്പ് മുഖേനയാണ് പരസ്യം നല്‍കുന്നതെങ്കിലും അതിനുള്ള വിഷയങ്ങളും ചിത്രങ്ങളും സാധാരണ നിലയില്‍ നല്‍കുന്നത് അതത് വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദേശപ്രകാരം മാത്രമാണ്. പരസ്യം തയ്യാറാക്കിയ ശേഷവും മന്ത്രിയുടെ ഓഫീസില്‍ കാണിച്ച് സമ്മതം വാങ്ങിച്ച ശേഷമേ മാധ്യമങ്ങള്‍ക്ക് പ്രസിദ്ധീകരണത്തിന് നല്‍കൂ.

അതിനര്‍ത്ഥം ഇത് മഞ്ഞളാം കുഴി അലിയുടെ പൂര്‍ണ സംമധതോട് കൂടി നടന്നിട്ടുള്ളതാണ് എന്നതാണ്.

ഇത്തരം ഒരു വിവാദം അലി ഒരിക്കലും അറിയാതിരിക്കാന്‍ ഇടയില്ല .

നിങ്ങള്‍ അഴിമതി നടത്തിക്കോള് പക്ഷെ തീവ്ര വാധികലെയെങ്കിലും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കണം 

അഴിമതി ചരിത്രം


"എന്റെ മനസ്സിലെ കലാപമാണ് ഇക്കാര്യം ഉന്നയിക്കാന്‍ എന്നെ നിര്‍ബന്ധിതനാക്കിയത്"".

ഭാരതത്തിലെ കോണ്‍ഗ്രസ് ഭരണത്തില്‍ ആദ്യത്തെ അഴിമതി ആരോപണം ഉന്നയിച്ചത് ഈ കോണ്‍ഗ്രസുകാരനാണ്.


 ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍, ഹരിദാസ് മുന്ധ്രയുമായി നടത്തിയ വ്യാപാര ഇടപാടുകളിലെ അഴിമതിക്കഥകള്‍ ഫിറോസ് ഗാന്ധി അക്കമിട്ട് നിരത്തിയപ്പോള്‍ സഭ വീര്‍പ്പടക്കി കേട്ടിരുന്നു.

താമസിയാതെ ധനമന്ത്രി ടി ടി കൃഷ്ണമാചാരിക്ക് രാജിവയ്ക്കേണ്ടിവന്
നു.

പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്റുവിന്റെ മരുമകനായ ഫിറോസ് ഗാന്ധി അദ്ദേഹത്തിന്റെ മുഖത്തുനോക്കി തുറന്നടിച്ചു- ""അഴിമതി കണ്ടില്ലെന്ന് നടക്കുന്നതും കുറ്റകരമാണ്"".

ഈ ഫിറോസ് ഗാന്ധിയുടെ കുടുംബപ്പേരായ "ഗാന്ധി" എന്ന പരിവേഷമാണ് ഇന്ദിരയും രാജീവും സോണിയയും രാഹുലും പ്രിയങ്കയുമൊക്കെ അണിഞ്ഞത്.
ഇന്ദിരാ നെഹ്റുവിന്റെ ഭര്‍ത്താവ് എന്ന നിലയിലല്ല ഫിറോസിന് ചരിത്രത്തില്‍ സ്ഥാനം.

ഫിറോസിനെപ്പോലെ ഏഴുപേരെ കിട്ടിയിരുന്നെങ്കില്‍ ഇന്ത്യ ഏഴുദിവസത്തിനകം സ്വാതന്ത്ര്യം നേടുമെന്നാണ് മഹാത്മാഗാന്ധി ഒരിക്കല്‍ പറഞ്ഞത്.

സാമ്പത്തിക കുത്തകകള്‍ക്കും അഴിമതിക്കുമെതിരെ പോരാടിയ ഫിറോസിന്റെ, മരുമകളും ചെറുമക്കളും കുടുംബവും അഴിമതിയുടെ ചെളിക്കുണ്ടില്‍ അകപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ ക്രൂരതയാണ്.

ബിസിനസ് ഇന്‍സൈഡര്‍ എന്ന അമേരിക്കന്‍ മാസികയുടെ കണ്ടെത്തല്‍പ്രകാരം, അതിസമ്പന്നരായ ലോകത്തെ 23 നേതാക്കളില്‍ നാലാം സ്ഥാനം യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്കാണ്. 19 ബില്യണ്‍ യുഎസ് ഡോളറിന്റെ ആസ്തി. അതായത്, ഒരു ലക്ഷം കോടി രൂപ വരുന്ന സ്ഥാവര- ജംഗമ വസ്തുക്കളുടെ ഉടമ.

ഒന്നാംസ്ഥാനം സൗദി രാജാവിനും രണ്ടാംസ്ഥാനം ബ്രൂണൈ സുല്‍ത്താനും മൂന്നാം സ്ഥാനം ന്യൂയോര്‍ക്ക് മേയറിനുമാണ്. സോണിയ ഗാന്ധിക്ക് താഴെയാണ് അഞ്ചാംസ്ഥാനക്കാരനായ യുഎഇ ഷെയ്ഖ്. ബിസിനസ് ഇന്‍സൈഡറുടെ നിഗമനത്തെ ഇതുവരെ ആരും ചോദ്യംചെയ്തിട്ടില്ല.

കര്‍ഷകരെ സഹായിചിട്ടില്ലെങ്കിലും അവരുടെ ഭൂമി തട്ടിയെടുക്കുകയും സ്വന്ധം കുടുംബത്തിന്റെ ആസ്തി വര്‍ധിപ്പിക്കാന്‍ മാത്രം ശ്രമിക്കുകയും ചെയ്യുന്ന ഇ നാരിയെ ഇന്ത്യയിലെ ഓര്‍ പ്രസ്ഥാനത്തിന്റെ തലപ്പതിരുതാന്‍ നാണമില്ലേ .

ഭരണത്തില്‍ ഇടപെടാന്‍ അനുവദിക്കുന്ന ഇ വ്യവസ്തയുല്ലിടത്തോളം

ലജികെണ്ടിവരും ഓരോ ഇന്ട്യാകാരനും.


കട : വോര്കെര്സ് ഫോറം

എന്തിനിതരം സാമൂഹിക പ്രവര്‍ത്തകര്‍



 ഇത് മുംബൈ ഭീകരാക്രമണം നടന്ന സമയത്തുള്ള ഒരു ചിത്രമാണ് . ഇ ചിത്രം പലതും നമ്മോട് പറയുന്നുണ്ട് .
ചിത്രകാരന്‍ ഗംഗാധരനും 
കവി കുഞ്ഞപ്പ പട്ടാനൂരിനും ..ബാബു പോല്‍ , രാമചന്ദ്രന്‍, ജയശ്രീ , കവിയൂര്‍ ബാലന്‍ .

നിങ്ങള്‍ക്കെന്റെ പ്രത്യേക നമോവാഗം .( മൈ.
.........***** )

നാട്ടില്‍ പതിനന്ജ് തികയാത്ത പെണ്ണിനെ മുപ്പതഞ്ഞു കാരന് കെട്ടികൊടുക്കുമ്പോഴും രണ്ടു ലക്ഷം കര്‍ഷകര്‍ പതിനഞ്ചു വര്‍ഷത്തില്‍ ആത്മഹത്യ ചെയ്യുമ്പോഴും ..നിവെധനമോ പ്രതികരണമോ ഇല്ലാത്ത നിങ്ങള്ക്ക് .

എവിടുന്നു കിട്ടീ കസബ് ജയിലില്‍ കിടക്കുമ്പോള്‍ മാത്രമുള്ള ഇ എണീപ്പു.

നാണമില്ലല്ലോ . നിവേധനവും സമിതിയും കൊണ്ട് ജനങ്ങളുടെ മുന്നില്‍ ഇറങ്ങാന്‍

ആന്ധ്രയില്‍ നിന്നും

സാമ്പത്തിക ബാധ്യതമൂലം 35 കാരനെ വിവാഹം കഴിക്കാന്‍ വിധിക്കപ്പെട്ട 15 കാരിയുടെയും അമ്മയുടെയും അവസ്ഥ.
മാതൃ-ശിശു സംരക്ഷണ വകുപ്പ് ഇടപെട്ടു ഈ വിവാഹം നിര്‍ത്തിവച്ചു, കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറായി.( ആന്ധ്രയില്‍ നിന്നും !

ഇ രാജ്യത്തിന
്റെ പേര് കേട്ടാല്‍ അഭിമാനിക്കുന്നവര്‍ ഇത്തരം കാര്യങ്ങള്‍ കാണാന്‍ ശ്രമിക്കുക .

കഷ്ടം ഇ പോക്ക്


കടപ്പാട് മുജീബ് ഖാന്‍

ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ക്ഷന്‍" സംഘടന യ്ക്ക് ആയിരം അഭിവാദ്യങ്ങള്‍

തന്റെ മണ്ഡലമായ ഫറൂഖാബാദില്‍ അഴിമതിവിരുദ്ധ പ്രചാരണവുമായി അരവിന്ദ് കെജ്രിവാള്‍ എത്തിയാല്‍ തിരിച്ചുപോകില്ലെന്ന് കേന്ദ്രനിയമമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിന്റെ ഭീഷണി. തനിക്കെതിരെ കെജ്രിവാള്‍ ഉയര്‍ത്തിയ ആരോപണങ്ങളെ "പേനയ്ക്കുപകരം രക്തംകൊണ്ട്" നേരിടുമ
െന്നും ഖുര്‍ഷിദ് പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ ഖുര്‍ഷിദും ഭാര്യ ലൂയിസും നടത്തുന്ന ട്രസ്റ്റ് സര്‍ക്കാര്‍ഫണ്ട് വെട്ടിച്ചുവെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു.ഖുര്‍ഷിദിന്റെ രാജി ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം ഫറൂഖാബാദിലേക്ക് നീട്ടുമെന്നും കെജ്രിവാള്‍ പ്രഖ്യാപിച്ചു. ഇതാണ് ഖുര്‍ഷിദിനെ പ്രകോപിപ്പിച്ചത്.

കെജ്രിവാള്‍ നേതൃത്വം നല്‍കുന്ന "ഇന്ത്യ എഗയ്ന്‍സ്റ്റ് കറപ്ക്ഷന്‍" സംഘടന യ്ക്ക് ആയിരം അഭിവാദ്യങ്ങള്‍ 

മലാല യൂസഫ്സായി...സഹോദരി നിനക്ക് തിരിച്ചു വരാന്‍ കഴിയും

പലര്‍ക്കും കഴിയാത്തത് നീ ചെയ്തു 


ഇന്നലെ ഞാന്‍ കണ്ടത് ഒരു ഭീകര സ്വപ്നമായിരുന്നു. സൈനിക ഹെലികോപ്റ്ററുകളും താലിബാന്‍ പടയാളികളും നിറഞ്ഞ ഭീകര സ്വപ്നം. സ്വാതില്‍ സൈനിക നടപടി ആരംഭിച്ചതിന് ശേഷം ഈ സ്വപ്നം എന്നെ നിരന്തരമായി വേട്ടയാടുന്നുണ്ടായിരുന്നു. 

അമ്മ തന്ന പ്രഭാത ഭക്ഷണവും കഴിച്ച് ഞാന്‍ സ്കൂളിലേക്ക് പോയി. സത്യത്തില്‍ എനിക്ക് സ്കൂളിലേക്ക് പോകാന്‍തന്നെ ഭയമായിരുന്നു. കാരണം, പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകുന്നതിനെതിരെ താലിബാന്‍ വിലക്ക് പ്രഖ്യാപിച്ചിരിക്കുകയായിരുന്നു.

സ്കൂളില്‍നിന്ന് വീട്ടിലേക്ക് വരുമ്പോഴാണ് അയാള്‍ പറയുന്നത് ഞാന്‍ കേട്ടത്...
‘‘ഞാന്‍ നിന്നെ കൊല്ലും...’’
പെട്ടെന്ന് ഞാന്‍ നടത്തത്തിന്‍െറ വേഗത കൂട്ടി. ഇടയ്ക്കിടെ ഞാന്‍ തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു. അയാളെങ്ങാനും പിന്നാലെ വന്നാലോ...?
പക്ഷേ, അയാള്‍ അപ്പോഴും ഫോണിലൂടെ ആരുമായോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അല്ല, അയാള്‍ ഫോണിലൂടെ മറ്റാരെയോ ഭീഷണിപ്പെടുത്തുകയായിരുന്നു.."

പാകിസ്ഥാനിലെ ഓരോ വിധ്യര്തിയുടെയും അവസ്ഥ ഇതാണ് .പഠനത്തിനു പോലും നിരോധനം കല്‍പ്പിക്കുന്ന താലിബാന്‍ തീവ്രവാദികളെ കണ്ടു കോമരം തുള്ളുന്ന ഇവിടത്തെ വര്‍ഗീയ വാദികള്‍ ഒന്നോര്‍ക്കുക്ക .

ഇവിടെ
ഞങ്ങള്‍ക്ക് പഠിക്കാനുള്ള സ്വതന്ധ്ര്യം ഉണ്ട്.
സ്വതന്ദ്രമായ് നടക്കാനുള്ള സ്വാധന്ധ്ര്യവും

മനസ്സില്‍ വര്‍ഗീയതിന്റെ വിത്ത് മുളയ്ക്കാത്ത എല്ലാവരും നിനക്ക് വേണ്ടി പ്രാര്‍ത്ഥിക്കും .

ഞങ്ങള്‍ പോരാടുന്നത് നിങ്ങള്ക്ക് വേണ്ടിയാണ്

വന്‍ ലാഭം കൊയ്യുമ്പോഴും വിതരണക്കാരുടെ കമീഷന്‍ കൊടുക്കാന്‍ എണ്ണക്കമ്പനികള്‍ തയ്യാറല്ല. കേന്ദ്രസര്‍ക്കാര്‍ അതും ഉപയോക്താവിന്റെ ബാധ്യതയാക്കി. 

പാചകവാതക സിലിണ്ടറിന് 11.42 രൂപ വര്‍ധിപ്പിച്ചു. 

സബ്സിഡിയില്ലാത്ത സിലിണ്ടറിന് വര്‍ധന 12.17 രൂപയാകും. വിതരണ ഏജന്‍സികളുടെ കമീഷന്‍ വര്‍ധിപ്പിക്കാനെന്ന പേരിലാണിത്. 

സബ്സിഡിയുള്ള സിലിണ്ടറിന് ഡല്‍ഹിയില്‍ വില 399 രൂപയില്‍ നിന്ന് 410.42 രൂപയായി. സബ്സിഡിയില്ലാത്ത സിലിണ്ടര്‍ ഒന്നിന് 883.5 രൂപയില്‍ നിന്ന് 921.5 രൂപയായി ഉയര്‍ന്നു.

മന്‍മോഹന്‍ ,

ഒരു സ്വാതന്ധ്ര്യ സമര പോരാട്ടം നടത്തുവാന്‍ കുറച്ചു പേരെങ്കിലും ആയുധമെടുത്തു വനങ്ങളിലെക്ക്ക് കടന്നിട്ടുണ്ട് താങ്കളുടെ ഓരോ പ്രവര്‍ത്തനവും അവര്‍ക്ക് ആവേശമാണ്. എത്രയും പെട്ടെന്ന് നിങ്ങളുടെയൊക്കെ കൈകളില്‍നിന്നിം ഇന്ത്യയെ മോചിപ്പിക്കാന്‍ .

ഞങ്ങളെ അനുകൂളിക്കുന്നില്ലേലും എതിര്‍ക്കരുത്.കാരണം ഞങ്ങള്‍ പോരാടുന്നത് നിങ്ങള്ക്ക് വേണ്ടിയാണ് .

മുതലാളിമാരുടെ വാക്കും കേട്ട് എതിര്‍ത്ത ചരിത്രമല്ലേ കേരള ജനതയ്കുള്ളു

പലതും മറച്ചു വയ്ക്കാന്‍ പിന്നെയും


ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യണമെന്നും നെല്‍വയല്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനിറങ്ങാന്‍ പാലക്കാട്ട് ചേര്‍ന്ന ഭൂപരിഷ്കരണ നിയമസംരക്ഷണ സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആഹ്വാനം ചെയ്തു. ഭൂമാഫിയകളില്‍നിന്ന് നാടിനെ രക്ഷിക്കാന്‍ എട്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി ഒന്നുമുതല്‍ ഭൂസമരം തുടങ്ങാനും കണ്‍വന്‍ഷന്‍ തീരുമാനിച്ചു.


ആരുടെയൊക്കെയോ മുഗം സംരക്ഷിക്കാന്‍ .പലതും മറച്ചു വയ്ക്കാന്‍ പിന്നെയും ഭാല
ിയാടാകുന്നത് പാവപ്പെട്ട കര്‍ഷകരും സാധാരണ ജനങ്ങളും.

ഇവിടെയും പട്ടികജാതി വിഭാകകാര്‍ക്ക് മുന്ഗണന .

എടുത്തു കളയാന്‍ ആയില്ലേ ..?ഇ ഒരു തരം തിരിവ് .


ഇന്യും ഇതിനൊക്കെ ഇറങ്ങി തിരിക്കുന്നവരോദ് ഒന്നേ പറയാനുള്ളൂ പ്രതികരിക്കേണ്ടത് ഇവിടത്തെ ജനാധിപത്യമല്ലാത്ത ജനാധിപത്യ ഭരണ രീതിയോടാണ്‌ .
ആയുധമെടുക്കണം നാളേയ്ക്കുവേണ്ടി
 

ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

മൗനം പലതരമുണ്ട്. നാണം കൊണ്ടൊരു മൗനം. സങ്കടം കൊണ്ടൊരു മൗനം. ദേഷ്യം കൊണ്ടൊരു മൗനം. പ്രണയം കൊണ്ടൊരു മൗനം. നഖം കടിക്കുക, മുഖം കുനിക്കുക എന്നീ ക്രിയകള്‍ മൗനാണത്തില്‍ പെട്ടതാണ്. പാട്ടെഴുത്തുകാര്‍ക്ക് ഇന്നും പ്രിയപ്പെട്ടതാണ് ഈ മൗനം. ഒരു കൊച്ചു നാണം കൊതിക്കാത്തതായി ആരുണ്ട് ഈ ഭൂമിയില്‍?

ഈ അടവ് നന്നായി അറിയാവുന്ന ഒരാള്‍ നമുക്കുണ്ട്. പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നിശ്ശബ്ദത സംഗീതമാണെങ്കില്‍ മന്‍മോഹന്‍ സിങ് 
സംഗീതസാഗരമാണ്. ശബ്ദങ്ങളുടെ ലോകത്തെ വേറിട്ട സഞ്ചാരി. സൗന്ദര്യത്തിന്റെ ഭാഷയും നിശ്ശബ്ദമാണ്. മൗനമായ സംവേദനങ്ങള്‍. ഏകാന്തതയുടെ അനുഭവസാന്ദ്രത. സ്വപ്നസന്നിഭമായ നിശ്ശബ്ദത. ശബ്ദംകൊണ്ട് ഭംഗം വരുത്തരുത് ആ ധ്യാനിമീലിത.

അടിച്ചമര്‍ത്തപ്പെടുന്ന ദരിദ്രകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. പീഡിപ്പിക്കപ്പെടുന്ന ജനകോടികള്‍ക്കു വേണ്ടി അടച്ചുവച്ച വായാണ് അത്. തുറക്കരുത്. എല്ലാം നഷ്ടപ്പെട്ടാലും ഒടുവില്‍ ചൂണ്ടിക്കാണിക്കാന്‍ നമുക്ക് ഈ വായെങ്കിലും ബാക്കിയുണ്ടാവുമല്ലോ.

ഞങ്ങള്‍ സഹിച്ചോളാം. പട്ടിണി? സാരമില്ല ഞങ്ങള്‍ സഹിച്ചു. പണിയില്ലായ്മ?

സാരമില്ല. ഞങ്ങള്‍ സഹിച്ചു. കോടികള്‍ കോടികള്‍ കൊണ്ടുപോവുന്നത്? സാരമില്ല. ഞങ്ങള്‍ സഹിച്ചു. അങ്ങ് വായ തുറക്കുന്നത് മാത്രം കാണാന്‍ ഞങ്ങള്‍ക്ക് കരുത്തില്ല. നിസ്സംഗനായ ഒരാളുടെ വീട്ടില്‍ കള്ളന്‍ കയറിയ കഥ കേട്ടിട്ടുണ്ട്. കള്ളന്‍ കയറിയത് വീട്ടുകാരന്‍ അറിഞ്ഞു. അയാള്‍ എഴുന്നേറ്റ് ടോര്‍ച്ചടിച്ചപ്പോള്‍ കള്ളന്‍ സാധനങ്ങളൊക്കെ എടുത്ത് പോവുകയാണ്. വീട്ടുകാരന്‍ കള്ളനെ തിരിച്ചറിഞ്ഞു. പക്ഷെ അയാള്‍ കള്ളനോട് പറഞ്ഞത്രെ.

" മിസ്റ്റര്‍ കള്ളന്‍, നിങ്ങളെ ഞാന്‍ തിരിച്ചറിഞ്ഞില്ല എന്ന് കരുതരുത്. മറ്റുള്ളവരുടെ ഉറക്കം നഷ്ടപ്പെടുമെന്നുള്ളത് കൊണ്ട് ഞാനൊന്നും പറയുന്നില്ല.."

അരുത്, അത്രപോലും പറയരുത് പ്രധാനമന്ത്രീ.... ഒരക്ഷരം സംസാരിക്കരുത്. വാചകം വഞ്ചനയാണ്. നിശ്ശബ്ദതയാണ് സൗന്ദര്യം.

2 ,56 ,913 കർഷക ആത്മഹത്യ




2 ,56 ,913 കര്‍ഷകര്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട് .


("The numbers are from the annual report of the Government of India's own National Crime Records Bureau. Their yearly total for farmer suicide from 1995 to 2009 bring us to a total of 2,40,000. So even if we assume that 2010 saw far fewer suicides than the average of the last decade, it still takes the figure past 2,50,000 or a quarter of a million farmer suicides," )


ഇത് വലതു പക്ഷ മൂരാച്ചി ഗവര്‍മെന്റ് കണ്ടില്ല എന്ന് വച്ച് കൊണ്ടിരിക്കുകയാണ് .
ഓരോ പന്ധ്രണ്ടു മണിക്കൂര്‍ കൂടുംബൂഴും ഇവിടെ ഓരോ കര്‍ഷകനും ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു.
ഇന്ത്യയില്‍ 70 % ജനങ്ങളും ജീവിക്കുനത് കാര്‍ഷിക മേഗലയെ അടിസ്ഥാന പെടുത്തിയാണ് .

ഇന്ത്യയിലെ കര്‍ഷകരെ സംരക്ഷിക്കാനുള്ള ഒരു നീഎക്കവും ഇ ഭരണത്തിന്റെ കീഴില്‍ നിന്നും വന്നിട്ടില്ല .

യൂറോപ്പിലേക്ക് പണം ഒഴുക്കുമ്പോഴും ,സ്വിസ്സ് ബാങ്കില്‍ പണം വാരി കോരി നിരയ്ക്കുംബോഴും
ഇവിടുത്തെ ഭരണാധികാരികളുടെ കുടുംബങ്ങള്‍ സംരക്ഷിക പെടുന്നുണ്ട്.

കാര്‍ഷിക മേഗല പൂര്‍ണമായും തകര്‍ന്നാല്‍ ഭാദിക്ക പെടുക കോടികള്‍ വരുന്ന സാധാരനകാരെയാണ്. അതുകൊണ്ട് തന്നെ പ്രധിശേധിക്കെണ്ടതും നമ്മളെ പോലുള്ള ജനങ്ങളാണ്.

ഇനിയെങ്കിലും കണ്ടില്ലെന്നു നടിക്കാതിരിക്കുക പോരാട്ടങ്ങളുടെ ഭാഗമാവുക


വിശ്വസിക്കാന്‍ പ്രയാസമാണെങ്കിലും ഈ കാലയളവില്‍ ഏറെ ഭാഗവും - അപ്പോഴൊക്കെ ധാന്യങ്ങളുടെ പ്രതിശീര്‍ഷ ഉല്‍പാദനം കുറഞ്ഞുവരികയായിരുന്നു - ധാന്യങ്ങള്‍ കയറ്റുമതി ചെയ്യുകയായിരുന്നു.


വാണിജ്യ ഉദാരവല്‍ക്കരണത്തിനുള്ള ഒരു പ്രധാന നടപടി 2001ല്‍ ഗവണ്‍മെന്റ് എടുത്തു. എണ്ണത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും (Quantitative Restrictions)എടുത്തുകളഞ്ഞു കൊണ്ടും

താരീഫ് നിരക്കുകള്‍ വെട്ടിച്ചുരുക്കിയും ഗ്രാമീണ മേഖലയെ അന്താരാഷ്ട്ര കാര്‍ഷിക ഉല്‍പന്നക്കമ്പോളത്തിന്റെ കളികള്‍ക്ക് വിട്ടുകൊടുത്തു.

ഇതെല്ലാം സംഭവിക്കുന്നതോ, വികസിത സമ്പന്നരാജ്യങ്ങളിലെ കാര്‍ഷികോല്‍പന്നക്കമ്പോളം പണച്ചുരുക്കത്തിന്റെയും സങ്കോചത്തിന്റെയും ലക്ഷണങ്ങള്‍ കാട്ടുന്ന ഒരു കാലത്ത് ;

വിലകള്‍ കുത്തനെ താഴ്ന്നുകൊണ്ടിരിക്കുന്ന ഒരു കാലത്ത്. ഈ പ്രാഥമിക വിഭവങ്ങളുടെ വിലകള്‍ ഇടിഞ്ഞുകൊണ്ടിരുന്നത്-വിശേഷിച്ചും നാണ്യവിളകളുടെ കാര്യത്തില്‍-അതിന്റെ പ്രത്യാഘാതങ്ങള്‍ ആഭ്യന്തരക്കമ്പോളത്തിലും പ്രകടിപ്പിച്ചു തുടങ്ങി.
ഈ കാര്‍ഷികോല്‍പന്നങ്ങളുടെ കാര്യത്തില്‍ നേരത്തേ നല്‍കിക്കൊണ്ടിരുന്ന സര്‍ക്കാര്‍ പിന്തുണ പിന്‍വലിച്ചതോടെ, വന്‍ചെലവില്‍ നാണ്യവിള കൃഷി ചെയ്തുകൊണ്ടിരുന്ന കര്‍ഷകരുടെ സ്ഥിതി കൂടുതല്‍ വഷളായി.

കാര്‍ഷികരംഗത്ത് മുന്നേ നിലനിന്നിരുന്ന ദുര്‍ബലാവസ്ഥക്കും (vulnerability)കടുത്ത കാര്‍ഷിക പ്രതിസന്ധിക്കും എതിരെ ഒരേപോലെ നയപരമായ ഇടപെടലാണ് ആവശ്യം

ഭൂരിഭാഗവും കര്‍ഷകരുള്ള ഇന്ത്യയില്‍ കര്‍ഷകരെ കണ്ടില്ലെന്നു നടിക്കുന്ന കുത്തക മുതലാളി മാരെ മാത്രം സഹായിക്കുന്ന ഇ ഗവര്‍മെന്റിനെതിരെ പ്രധിഷധിക്കുക .

കാര്‍ഷിക വിപ്ലവം വിജയിക്കട്ടെ

വൈധ്യുധി ബോര്ഡിന്റെ സ്വകാര്യ വല്ക്കരണം


സംസ്ഥാന വൈദ്യുതിബോര്‍ഡുകള്‍ വിഭജിക്കണമെന്നും കമ്പനിവല്‍ക്കരണത്തിന് വിധേയമാക്കണമെന്നുമുള്ള ആസൂത്രണകമീഷന്റെ കല്‍പ്പന ആഗോളവല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുസ്വത്ത് കൊള്ളയടിക്കാനായി സ്വകാര്യമേഖലയെ ഏല്‍പ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയുള്ളതാണ്.

ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ലംഘിച്ച് സംസ്ഥാനങ്ങളുടെ അവകാശങ്ങളിന്മേല്‍ കടന്നുകയറുന്നതുകൂടിയാണ് ഈ നീക്കം.

ഇത് അതിശക്തമായി എതിര്‍ക്കപ്പെടേണ്ടതുണ്ട്. പുതിയ പഞ്ചവത്സരപദ്ധതിക്ക് അന്തിമരൂപം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വിളിച്ചുകൂട്ടിയ വൈദ്യുതിമന്ത്രിമാരുടെ യോഗത്തിലാണ് സംസ്ഥാനങ്ങളിലെ ബോര്‍ഡുകള്‍ വിഭജിക്കാനും വിതരണരംഗം പൂര്‍ണമായി സ്വകാര്യവല്‍ക്കരിക്കാനുമുള്ള നിര്‍ദേശമുണ്ടായത്.

മം. ഇത് സംസ്ഥാനങ്ങള്‍ക്ക് ഈ രംഗത്തുള്ള അധികാരമാകെ ഇല്ലാതാക്കും. ഉപയോക്താക്കള്‍ക്ക് വലിയ നാശനഷ്ടങ്ങളുണ്ടാക്കും; ജീവനക്കാരുടെ അവകാശങ്ങള്‍ നിഹനിക്കുകയും ചെയ്യും. ഇതിനകംതന്നെ വൈദ്യുതിരംഗത്ത് കമ്പനിവല്‍ക്കരണം നടത്തിക്കഴിഞ്ഞ സംസ്ഥാനങ്ങളുണ്ട്.

കമ്പനിവല്‍ക്കരണത്തിനുശേഷവും സാമ്പത്തികനഷ്ടവും വൈദ്യുതിക്ഷാമവും കൂടുന്നതായാണ് ആസൂത്രണകമീഷന്റെതന്നെ പഠനസമിതി കണ്ടെത്തിയത്. 1,77,000 കോടി രൂപയുടെ സാമ്പത്തികനഷ്ടമാണ് സമിതി കണ്ടെത്തിയത്. ഈ പഠനറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് വിഭജനത്തില്‍നിന്നും കമ്പനിവല്‍ക്കരണനീക്കത്തില്‍നിന്നും പിന്മാറുകയാണ് സത്യത്തില്‍ കേന്ദ്രസര്‍ക്കാരും ആസൂത്രണകമീഷനും ചെയ്യേണ്ടത്.

സ്വകാര്യവല്‍ക്കരണത്തിന്റെ വിവിധ മാതൃകകള്‍ ഇന്ത്യയിലിന്ന് കാണുന്നുണ്ട്. ഒഡിഷയിലും ഡല്‍ഹിയിലും മറ്റും പൂര്‍ണമായ സ്വകാര്യവല്‍ക്കരണം നടന്നു. മഹാരാഷ്ട്രയും ഉത്തര്‍പ്രദേശുമൊക്കെ ചില പട്ടണങ്ങളിലെ വൈദ്യുതിവിതരണം സ്വകാര്യ ഫ്രാഞ്ചൈസികളെ ഏല്‍പ്പിക്കുന്ന നില സ്വീകരിച്ചു. ഇതുരണ്ടും ഫലവത്തല്ലെന്നു തെളിഞ്ഞപ്പോള്‍ ആസൂത്രണകമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത് പൊതുമേഖല- സ്വകാര്യമേഖല പങ്കാളിത്തമാണ്. പേര് പങ്കാളിത്തമെന്നാണെങ്കിലും വസ്തുത സ്വകാര്യമേഖലയ്ക്ക് വൈദ്യുതിരംഗം കൈമാറല്‍തന്നെയാണ്.

ഈ നീക്കം പൊതുസമ്പത്ത് അന്യാധീനപ്പെടുത്താനും ഖജനാവില്‍നിന്ന് പണം ചോര്‍ത്താനും ഉപയോക്താക്കളെ സ്വകാര്യകൊള്ളയ്ക്ക് വിട്ടുകൊടുക്കാനും ജീവനക്കാരെ വഴിയാധാരമാക്കാനുമാണെന്നത് ആര്‍ക്കാണ് മനസ്സിലാകാത്തത്?

മുതലാളിത്വ പിമ്ബുകളെ സഹായിക്കുന്ന നയങ്ങള്‍ കേരള സര്‍ക്കാര്‍ ഇനിയും തിരുത്തിയില്ലെങ്കില്‍ ..
പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണ് വാരി ഇടുന്ന സമീപനം നിര്തിയില്ലേല്‍ വലിയൊരു സായുധ വിപ്ലവം ഇ മണ്ണ് കാണേണ്ടി വരും .

കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .



അന്നത്തെ പോലീസും ഭരണവും എല്ലാം ഇ ഭൂ പ്രഭുക്ക്കാന്‍ മാര്‍ക്ക് കാവാലിരിന്നു.
പോലിസ് യജമാനന്മാര്‍ക്ക്‌ ഇത്തരം സ്ത്രീകലെകൊണ്ട് വിരുന്നോരുക്കിയും സല്ക്കരിച്ചും യജമാനന്മാരും .

കാടുകള്‍ വെട്ടി തെളിച്ചു കൃഷി യോഗ്യമാക്കിയാല്‍ പിന്നെ കര്‍ഷകരെ നാട് കടത്താന്‍ വരെ പ്രഭുക്കാന്‍ മാരെ അന്നത്തെ ഭരണ കൂടം സഹായിച്ചു .

ഇ ഒരു കാലഗട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി വെറും മുദ്രാവാക്യ വിളി മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആയുധവുമായി രംഗത്തുവന്നു .

അവരെ സമൂഹം നക്സല്‍ എന്ന് വിളിച്ചു . ചിലര്‍ തീവ്ര വാദികള്‍ എന്നും.
പക്ഷെ നക്സലുകള്‍ കൊന്നു തള്ളിയ ആര്‍ക്കു വേണ്ടിയും ഒരാളും ഇതുവരെ കണ്ണീര്‍ ഒഴുക്കിയില്ല .

പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

അന്നത്തെ പോലീസും ഭരണവും എല്ലാം ഇ ഭൂ പ്രഭുക്ക്കാന്‍ മാര്‍ക്ക് കാവാലിരിന്നു.
പോലിസ് യജമാനന്മാര്‍ക്ക്‌ ഇത്തരം സ്ത്രീകലെകൊണ്ട് വിരുന്നോരുക്കിയും സല്ക്കരിച്ചും യജമാനന്മാരും .
കാടുകള്‍ വെട്ടി തെളിച്ചു കൃഷി യോഗ്യമാക്കിയാല്‍ പിന്നെ കര്‍ഷകരെ നാട് കടത്താന്‍ വരെ പ്രഭുക്കാന്‍ മാരെ അന്നത്തെ ഭരണ കൂടം സഹായിച്ചു .

ഇ ഒരു കാലഗട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി വെറും മുദ്രാവാക്യ വിളി മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആയുധവുമായി രംഗത്തുവന്നു .

അവരെ സമൂഹം നക്സല്‍ എന്ന് വിളിച്ചു . ചിലര്‍ തീവ്ര വാദികള്‍ എന്നും.
പക്ഷെ നക്സലുകള്‍ കൊന്നു തള്ളിയ ആര്‍ക്കു വേണ്ടിയും ഒരാളും ഇതുവരെ കണ്ണീര്‍ ഒഴുക്കിയില്ല .

പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

കാടുകള്‍ വെട്ടി തെളിച്ചു കൃഷി യോഗ്യമാക്കിയാല്‍ പിന്നെ കര്‍ഷകരെ നാട് കടത്താന്‍ വരെ പ്രഭുക്കാന്‍ മാരെ അന്നത്തെ ഭരണ കൂടം സഹായിച്ചു .
ഇ ഒരു കാലഗട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി വെറും മുദ്രാവാക്യ വിളി മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആയുധവുമായി രംഗത്തുവന്നു .

അവരെ സമൂഹം നക്സല്‍ എന്ന് വിളിച്ചു . ചിലര്‍ തീവ്ര വാദികള്‍ എന്നും.
പക്ഷെ നക്സലുകള്‍ കൊന്നു തള്ളിയ ആര്‍ക്കു വേണ്ടിയും ഒരാളും ഇതുവരെ കണ്ണീര്‍ ഒഴുക്കിയില്ല .

പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

ഇ ഒരു കാലഗട്ടത്തില്‍ ജനങ്ങളുടെ സംരക്ഷണത്തിനായി വെറും മുദ്രാവാക്യ വിളി മാത്രം പോര എന്ന് തിരിച്ചറിഞ്ഞ ചിലര്‍ ആയുധവുമായി രംഗത്തുവന്നു .
അവരെ സമൂഹം നക്സല്‍ എന്ന് വിളിച്ചു . ചിലര്‍ തീവ്ര വാദികള്‍ എന്നും.
പക്ഷെ നക്സലുകള്‍ കൊന്നു തള്ളിയ ആര്‍ക്കു വേണ്ടിയും ഒരാളും ഇതുവരെ കണ്ണീര്‍ ഒഴുക്കിയില്ല .

പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

അവരെ സമൂഹം നക്സല്‍ എന്ന് വിളിച്ചു . ചിലര്‍ തീവ്ര വാദികള്‍ എന്നും.
പക്ഷെ നക്സലുകള്‍ കൊന്നു തള്ളിയ ആര്‍ക്കു വേണ്ടിയും ഒരാളും ഇതുവരെ കണ്ണീര്‍ ഒഴുക്കിയില്ല .
പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പാവപെട്ട സ്ത്രീകള്‍ക്ക് ആശ്വാസമായി ...കര്‍ഷകര്‍ക്കും .
എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.


പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

എന്നിട്ടും ചില പിമ്പുകള്‍ ഇവരെ ഒറ്റപെടുത്തി പോലീസുകാര്‍ മൃഗീയ മായി വേട്ടയാടി .
ഓരോ പ്രവര്‍ത്തകരെയും എണ്ണി എണ്ണി വെടിവച്ചു കൊന്നു.

പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പക്ഷെ ഇന്ന് .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പക്ഷെ ഇന്ന് .
രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

രാജ്യത്തെ അരാജകത്വ വാദം കാണുമ്പോള്‍ .
പട്ടിണിയും വിശപ്പും ഭരണ കൂടം കണ്ടില്ല എന്ന് നടിക്കുമ്പോള്‍ ...കുത്തക രാജ്യങ്ങള്‍ക്ക് രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ...
ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

ചിലര്‍ക്കെതിരെയെങ്ങിലും ചിലരൊക്കെ ആയുധവുമെടുത്തു മുന്നോട്ടു വരും ..
വര്‍ഷങ്ങള്‍ക്കു മുന്നേ ഇ സംസ്ഥാനം തകര്‍ത്തു കളഞ്ഞ പ്രസ്ഥാനം വീണ്ടും പുനര്‍ജനിക്കും .
മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

മോജനതിനായി ...വിശക്കുന്നവന്റെ കണ്ണനീര്‍ തുടയ്ക്കുവാനായി ..
ആയുധം കയ്യില്‍ എന്ധേണ്ടി വരും .
അപ്പോഴും ഭരണാധികാരികള്‍ വേട്ടയാടി എന്ന് വരും...ചിലരെങ്കിലും തീവ്രവാദികള്‍ എന്ന് മുദ്ര കുത്തും .
പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പക്ഷെ തളരില്ല ,
കാരണം ലക്‌ഷ്യം വിശക്കുന്നവന്റെ മോജനമാണ് .
രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

രാജ്യം അരാജകത്വത്തിലേക്ക് നീങ്ങുമ്പോള്‍ പാവപെട്ടന്റെ വിശപ്പ്‌ കാണാതെ മുതലാളി മാരെ മാത്രം സൃഷ്ടിക്കുന്ന ഭരണാധികാരികള്‍ ഉള്ളപ്പോള്‍ .
കയ്യില്‍ ആയുധം എടുക്കേണ്ടി വരും .
പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പെങ്ങള്‍ മാരെ തെരുവിലേക്ക് വലിച്ചെറിയ പെടുന്നത് കാണുമ്പോള്‍
പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .

പ്രധികരിക്കെണ്ടിവരും ,
കൊല്ലേണ്ടി വന്നാല്‍ കൊല്ലും ....ചാകേണ്ടി വന്ന്നാല്‍ ചാകും .


പാതി വഴിയില്‍ തകര്‍ന്നു പോയ ഇ പ്രസ്ഥാനത്തെ ഇ സംസ്ഥാനം എങ്ങനെയാണ് തകര്‍ത്തത് എന്ന് എല്ലാരും ഒന്ന് അറിയട്ടെ.

വയനാട്ടില്‍ കൃഷി ചെയ്യാനായി കുടിയേറി പാര്‍ത്ത ഒരു കൂട്ടം കുടുംബങ്ങളിലെ പുരുഷന്‍ മാരെ കൊല ചെയ്തു അവരുടെ കുടുംബങ്ങളിലെ സ്ത്രീകളെ അനാഥമാക്കുകയും തുടര്‍ന്ന് ജന്മിമാര്‍ ഭാലാല്സംഗം ചെയ്യുഗയും ചെയ്തിരുന്ന കാലം ഉണ്ടായിരുന്നു വയനാട്ടില്‍ .